29 April 2008

അഭിമാനത്തിന്റെ നിമിഷം

ഭാരതം ഇന്നു അതിണ്റ്റെ ചരിത്രത്തില്‍ മറ്റൊരു വര്‍ണ്ണോജ്വലമായ അധ്ദ്യായം തുറന്നു. ഭാരതത്തിണ്റ്റെ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്‌.ആറ്‍.ഒ ഇന്നു ലോകചരിത്രത്തില്‍ ആദ്യമായി പത്തു ഉപഗ്രഹങ്ങളെ ഒരു ഒറ്റ റോക്കറ്റ്‌ ഉപയോഗിച്ചു അവയുടെ ഭ്റമണപഥത്തില്‍ എത്തിച്ചു. ഇതിനു മുന്‍പു ഇത്തരം ഒരു പ്രവൃത്തി ചെയ്തതു റഷ്യ ആണു. അന്നു അവര്‍ ബഹിരാകാശത്തു എത്തിച്ചതു എട്ട്‌ ഉപഗ്രഹങ്ങളെ ആണ്‌. ഇന്നു ഭാരതം അയച്ച രണ്ടു ഉപഗ്രഹങ്ങള്‍ വിദൂരസംവേദന ഉപഗ്രഹങ്ങള്‍ ആണ്‌. ബാക്കി എല്ലാ ഉപഗ്രഹങ്ങളും വിദേശരാജ്യങ്ങളില്‍ നിന്നും ഉള്ളവയാണ്‌. ഐ. എസ്‌. ആറ്‍. ഒ ഇന്നയച്ച എല്ലാ ഉപഗ്രഹങ്ങളും കൃത്യമായ ഭ്രമണപഥത്തില്‍ എതിയതായി ഐ. എസ്‌. ആറ്‍. ഒ. അറിയിച്ചു. ഇതു ഓരോ ഭരതീയനും അഭിമാനത്തിണ്റ്റെ നിമിഷമാണ്‌. രാജ്യത്തെ പരിമിതമായ ശ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി നമ്മുടെ ശാസ്ത്രഞ്ജറ്‍ കൈവരിച്ച ഈ നേട്ടം തികച്ചും പ്രശംസനീയം തന്നെ. ഭാരതത്തിണ്റ്റെ യശസ്സു വാനോളം ഉയര്‍ത്തിയ മുഴുവന്‍ ശാസ്തഞ്ജരേയും നമുക്കു ആദരിക്കാം.

28 April 2008

A DAY OF PRIDE

Today the 28th April 2008 is a day of pride for every Indian. Our scientists were successful in launching TEN satellites to its orbits. These include 2 remote sensing satellites from India CARTOSAT-2A and IMS-1 and Eight other nano satellites from foreign countries. The 13th flight of Polar Satellite Launch vehicle PSLV-C9 took place at Satish Dhawan Space Centre of Sriharikota today morning. It is PSLV’s 12th consecutive successful flight and a milestone in the history of Indian Space Research Organization (ISRO). It is also another successful step to our dream mission to Moon called “CHANDRAYAAN”. The launch of eight nano satellites where part of ISRO’s commercial satellite launch program. Our scientists achieved this remarkable victory from the limited resources they have here . Let us be proud of them. I salute our scientists for their determination and dedication.

11 April 2008

സുപ്റീം കോടതിയും പിന്നോക്കസമുദായസംവരണവും

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില് പിന്നോക്ക വിഭാഗങ്ങള്ക്ക് 27% സംവരണം ഏര്പ്പെടുതിക്കൊണ്ട് കേന്ദ്രസര്ക്കാര് കൊണ്ടുവന്ന നിയമത്തെ ചോദ്യംചെയ്യുന്ന ഹരജികള് ഇന്നു സുപ്രീം കോടതി തീര്പ്പാക്കുകയുണ്ടായി. അതനുസരിച്ച് കേന്ദ്രസര്ക്കാര് കൊണ്ടുവന്ന ഈ നിയമത്തിനു നേരത്തെ ഏര്പ്പെടുത്തിയ സ്റ്റേ നീക്കംചെയ്ത സുപ്രീം കോടതി പിന്നോക്കവിഭാങങ്ങള്ക്ക് 27% സംവരണം ആവാം എന്ന് ഉത്തരവുപുരപ്പെടുവിച്ചു. ഈ വിധി sതീര്ത്തും ദൌര്ഭാഗ്യകരം ആയ ഒന്നായി ഞാന് കാണുന്നു. കാരണം ജാതി അടിസ്ഥാനത്തിലുള്ള സംവരണം അവസനിപ്പിക്കേണ്ട സമയം ആയി എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്. സംവരണം കൊണ്ടു ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നുണ്ടോ എന്ന് പരിഗനിക്കാതെയാണ് സര്ക്കാരുകള് സംവരണം ഓരോ വര്ഷവും കൂട്ടുന്നത്. എല്ലാത്തവണയും പിന്നോക്കവിഭങങ്ങളുടെ വോട്ട് നെടുന്നതുനുള്ള രാഷ്ട്രീയ തന്ത്രം ആയി മാത്രമെ ഇതിനെ കാണാന് സാധിക്കൂ. ഈ പറയുന്ന വിഭാഗങ്ങളുടെ ഏറ്റവും താഴെ ഉള്ളവര്ക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങള് ലഭ്ക്കുന്നുണ്ടോ എന്ന്നു ഉറപ്പുവരുതനം. അതിനാല് ജാതി അടിസ്ഥനമാക്കുന്ന ഇപ്പോഴത്തെ രീതി മാറ്റി പകരം സാമ്പതികാടിസ്ഥാനത്തില് ഉള്ള സംവരനമാവും കൂടുതല് അഭ്കാംമയം എന്ന് ഞാന് വിശ്വസിക്കുന്നു.